1990 സെപ്റ്റംബർ 17, തിങ്കളാഴ്‌ച

ഓട്ടന്തുള്ളൽ



പാതിരാത്രിയിൽ പല നാളങ്ങനെ

പലതും കണ്ട് കിടക്കുന്നേരം

പെട്ടെന്നൊരുനാൾ പന്ത്ര്ണ്ടിന്നൊരു

പത്തു പതിനഞ്ചു മിനുട്ടുള്ളപ്പോൾ



പടിഞ്ഞാട്ടുഉള്ളൊരു ഓലക്കുടിലിൽ

പെട്ടെന്നങ്ങനെ ലൈറ്റു തെളിഞ്ഞൂ

പതിനേഴിൻ പടിവാതിൽ കടന്നൊരു

പാവം പെണ്ണു ഭയന്നു വിളിച്ചൂ



പപ്പയെന്നെ തല്ലീടല്ലേ

തെറ്റുകളിനിമേൽ ചെയ്യില്ലപ്പാ

പാവം പയ്യാനെ വെറുതേ വിടണേ

പവമിതൊന്നും അറിഞ്ഞില്ലപ്പാ



പാവം പയ്യനെക്കണ്ടത് തൊട്ടേ

പൊങ്ങീ എന്നുടെ ഉള്ളിലോരാശ

പയ്യനോടിത്‌ ഞാൻ ചൊന്നപ്പോൾ

പയ്യൻ പറഞ്ഞൂ..നീയെൻ പെങ്ങൾ



പപ്പാ...പ്ലീസ് പൊറുക്കണം പപ്പാ..

പദ്ധതിയില്ലിനി പട്ടണം ചുറ്റാൻ..

പൊരുത്തീടെണം പപ്പാ

പയ്യനോരിത്തിരി പവവുമാണ്





അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഓ.എൻ.വി

കവിതതൻ സൗന്ദര്യംനുകർന്നു  സമരസന്തതികൾ ശാന്തരായ്. നിന്നെ സ്നേഹിക്കുംപോലെ ഞാൻ   പാനപാത്രം ചെരിച്ചു ദാഹം തീർത്തു. ദേവതയും ചക്രവർത്തിമാരും‍  ഗാന...