2014 മേയ് 18, ഞായറാഴ്‌ച

ആനയും എലിയും




ഒരുനാളിലോരിടത്തോരാനയുണ്ടായിരുന്നാനയുടെ

മുതുകത്തോരുകുഞ്ഞെലിയുംകയറിയിരുന്നങ്ങനെ

ആമോദമായവിടത്തെപ്പുഴയിൽനീരാടുവാനയിട്ടൊരു

ദിനമവർപോയൊരുനേരത്താകുഞ്ഞെലിയുടെയമ്മയെലി

യോടിക്കിതച്ചുവന്നെന്റെമോനേനീയെന്തയീകാണിച്ചേ

യെന്നാർത്തുവിളിച്ചുവന്നാനയുടെചെവിയിൽപിടിച്ചു

നിർത്തിയാകുഞ്ഞെലിയെതാഴത്തിറക്കാനാജ്ഞാപിച്ച

നേരമാതടിയനാമാനതന്റെമുതുകത്തിരുന്നൊരായെലി

വേഗംതാഴെക്ക്ചാടിയനേരമാമാവിന്റെചോട്ടിലിരുന്നോരാ

കരിമ്പൂച്ചയെലിയെയിട്ടോടിച്ചുപേടിച്ചയെലിയോടിയോടിയാ

പുഴയുടെവക്കത്തെയാലിന്റെകൊമ്പിലോടിക്കയറിയ

നേരമാകൊമ്പനാനതൻതുമ്പിക്കയ്യിൽവെള്ളമെടുത്തുശിരോടെ

കരിമ്പൂച്ചതൻമേലെചീറ്റിയടിച്ചതിവേഗമാചിന്നനെലിയുടെ

കൈപിടിച്ചുടനെതൻമുതുകത്തുവച്ചാനന്ദമോടെയായമ്മയെലിയുടെ

കൂടെനടന്നുപോയി.


1 അഭിപ്രായം:

ഓ.എൻ.വി

കവിതതൻ സൗന്ദര്യംനുകർന്നു  സമരസന്തതികൾ ശാന്തരായ്. നിന്നെ സ്നേഹിക്കുംപോലെ ഞാൻ   പാനപാത്രം ചെരിച്ചു ദാഹം തീർത്തു. ദേവതയും ചക്രവർത്തിമാരും‍  ഗാന...